2024 നവംബറിൽ ഉത്തർപ്രദേശിലെ ഹത്രാസിലും സമാന സംഭവമുണ്ടായി. എഫ്സിഐ ഗോഡൗണിനരികിൽ 145 കുരങ്ങുകൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിനു മുൻപ്, 2024 ജനുവരിയിലും ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായിരുന്നു തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്.
ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു
തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്
സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്
വാല്ദിമിറിന് 14 അടി നീളമുള്ള 2700 പൗണ്ട് തൂക്കവും വരും
പാലക്കാട്:മലമ്പുഴ ജില്ലാ ജയിലില്‍ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.അസിസ്റ്റന്റ് സൂപ്രണ്ട് മുരളീധരന്‍ (55) ആണ് മരിച്ചത്.ഓഫീസിലെ മുറിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു.പാലക്കാട് ജില്ലാ…
Sign in to your account