''സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നു പറഞ്ഞുള്ള വികാരമൊന്നും ഇപ്പോൾ വിലപ്പോവില്ല രമേ''
സാമൂഹ്യമാധ്യമമായ എക്സിലായിരുന്നു പ്രിയങ്ക പ്രതികരണം നടത്തിയത്
ഫെബ്രുവരി 10-നാണ് ഗബ്രിയേല്‍ വെടിയേറ്റ് മരിച്ചത്
ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.
ഇസ്രായേലിന്റെ നിലപാട് എന്താണെന്ന് എനിക്കും പറയാന്‍ സാധിക്കില്ല
സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.
ഗാസയിലെ അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ച ശേഷം നാല് ഘട്ടങ്ങളിലായി 18 ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 583…
200,000-ത്തിലധികം ആളുകള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു
ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്
സമാധാനമേഖലയായി പ്രഖ്യാപിച്ചിരുന്ന അൽ മവാസിയിലും ഇസ്രായേൽ ആക്രമണം നടത്തി
ഒഴിഞ്ഞുപോകാൻ നിർദേശം നൽകാതിരുന്ന മേഖലകളിലും ഇസ്രയേലിന്റെ ആക്രമണം നടന്നു
Sign in to your account